Posts

Showing posts from December, 2017

വിവാഹദിവസം കാമുകന്‍ ഇറങ്ങി വരാന്‍ പറഞ്ഞാല്‍ ??? പിന്നീട് സംഭവിച്ചത് വിനീത എഴുതുന്നു

Image
നാളെയാണെന്റെ വിവാഹം. .വീടും പന്തലും നിറഞ്ഞു ആള്‍ക്കാര്‍. വിവാഹം മണ്ഡപത്തില്‍ വച്ചാണ്. .അതുകൊണ്ട് ഇന്നാണ് നാടടച്ച് സദ്യ..പുതുവസ്ത്രങ്ങള്‍ മാറിമാറി അണിഞ്ഞ് സ്വര്‍ണ്ണത്തില്‍ കുളിച്ച് കൂട്ടുകാരികളുടെ കൂടെ വീഡിയോക്കും ഫോട്ടോകള്‍ക്കും പോസ് ചെയ്തു ഞാനും ഉണ്ട് പന്തലില്‍..അഛനും അമ്മയും ഇരിക്കാന്‍ നേരമില്ലാതെ ഓടി നടക്കുന്നുണ്ട്. പെട്ടെന്ന് വിജി എന്റടുത്തേക്ക് വന്നു. .''സായൂ നിനക്ക് ഫോണ്‍ '.അവളുടെ മുഖം വിളറി ഇരിക്കുന്നു. .ഞാന്‍ ഫോണ്‍ എടുത്തു. ..''സായൂ.. ഞാന്‍ ആണ് ..താഴെ റോഡില്‍ ഉണ്ട് ഞങ്ങള്‍. .എനിക്ക് നീയില്ലാതെ വയ്യ. .എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഇറങ്ങാന്‍ പറ്റുമോയെന്ന് നൊക്കൂ...ഇല്ലെങ്കില്‍ ഒന്നും നോക്കണ്ട..ഞാന്‍ അങ്ങ് കേറി വന്നോളും. .നീയെന്റെ കൂടെ നിന്നാല്‍ മാത്രം മതി. .ആരും നമ്മളെ ഒന്നും ചെയ്യാന്‍ പോണില്ല''..അലന്‍ ആണ് ഫോണില്‍. .കഴിഞ്ഞ ഒരു വര്‍ഷമായി ഒന്നു കേള്‍ക്കാന്‍ കൊതിച്ച സ്വരം. .ഈ അവസാനത്തെ നിമിഷം. ..ദൈവമേ എന്താണ് ചെയ്യേണ്ടത് ഞാന്‍? ഞാന്‍ മുകളിലേക്ക് ഓടി. ... ബാല്‍ക്കണിയിലേക്കിറങ്ങി നോക്കി. .ശരിയാണ് റോഡില്‍ അങ്ങേയറ്റം രണ്ട് കാറും കുറച്ചു ആളുകളും. ....

16റാം വയസ്സില്‍ അച്ഛന്റെ കൂട്ടുകാരന്‍ മൂലം ഗര്‍ഭിണി പിന്നീട് പെണ്‍ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത്............

Image
അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു, സഹോദരന്‍ സഹോദരിയെ പീഡിപ്പിക്കുന്നു, കൂട്ടുകാരന്‍ കൂട്ടുകാരിയെ പീഡിപ്പിക്കുന്നു. അങ്ങനെ നീളുന്നു പീഡന കഥകള്‍. പീഡന വാര്‍ത്തകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്തെ തന്റെ അനുഭവമാണ് ഷിനു ഫേസ്ബുക്കില്‍ കുറിച്ചത്. 'ഒരു ഡോക്ടറുടെ ഡയറി കുറിപ്പ്' എന്നു പറഞ്ഞായിരുന്നു തുടക്കം. കുറിപ്പ് വായിച്ചു തീരുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ വായനക്കാരുടെ മുഖത്തുണ്ടാകും. അത്രയ്ക്ക് ഹൃദയഹാരിയാണ് ആ വാക്കുകള്‍. *ഒരു ഡോക്ടറുടെ ഡയറി കുറിപ്പ്** 2015 ഡിസംബര്‍ 12 പതിവുപോലെ രാവിലെ ആശുപത്രിയിലെത്തി. രണ്ടുവര്‍ഷം മുന്‍പ് അവസാനവര്‍ഷം ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലം. രാവിലെ 8 മണിക്ക് റൗണ്ട്‌സ് എടുക്കുമ്പോള്‍ ലേബര്‍ റൂമില്‍ ഓരോരോ ഗര്‍ഭിണികള്‍ കിടക്കുന്നുണ്ട്.ചിലര്‍ക്ക് മാസം തികഞ്ഞു,മറ്റുചിലര്‍ ബ്ലീഡിംഗ് ഒക്കെയായി എത്തിയവര്‍.പെട്ടെന്ന് ഒരു കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചു.ഒരു പക്ഷേ ചെറിയ കുട്ടിയെ പോലെ തോന്നിയത് കൊണ്ടാകും. sir കുട്ടിയോട് ലാസ്റ്റ് മാസക്കുളി എന്നാണായതെന്ന് ചോദിച്ചു.9 മാസം ആയിരിക്കുന്നു.ഡെലി...

കാമുകിയെ കാണാന്‍ കൗമാരക്കാരന്‍ അര്‍ദ്ധരാത്രി കാറുമായി തിരിച്ചു; വണ്ടിയിടിച്ചു; കിണറ്റിലും വീണു..................

Image
കൊച്ചി; അര്‍ദ്ധരാത്രി കാമുകിയെ കാണാന്‍ ഇറങ്ങിത്തിരിച്ച കൗമാരക്കാരന്‍ കിണറ്റില്‍ വീണു. കൊച്ചിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അര്‍ദ്ധ രാത്രിയില്‍ കാമുകി കൗമാരക്കാരന് സന്ദേശമയയ്ക്കുന്നു. 'ഇപ്പോള്‍ വന്നാല്‍ എത്ര ഉമ്മ വേണമെങ്കിലും തരാം.'ഏതാണ്ട് ഒരു മണിയോടെയാണ് സന്ദേശം വന്നത്. ഉടന്‍ കൗമാരക്കാരന്‍ അച്ഛന്റെ കാറുമെടുത്ത് ഇറങ്ങിത്തിരിച്ചു. എന്നാല്‍ നേരെ ചെന്നുപെട്ടത് പൊലീസ് ചെക്കിംഗില്‍. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ലൈസന്‍സില്ല. പൊലീസിനെ കണ്ട കുട്ടി കാര്‍ തിരിച്ച് ഇടറോഡില്‍ പ്രവേശിച്ചു. എന്നാല്‍ നേരെ ചെന്നുപെട്ടത് മറ്റൊരു പട്രോളിങ് സംഘത്തിന്റെ മുന്‍പില്‍. പൊടുന്നനെ വണ്ടി തിരിക്കാന്‍ ശ്രമിച്ചതും പോസ്റ്റിലിടിച്ചു. പിന്നെയും തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിന്റെ മതിലിലാണ് ഇടിച്ചത്. ഇതോടെ ഭയപ്പെട്ട കുട്ടി കാര്‍ ഉപേക്ഷിച്ച് ഇറങ്ങിയോടി. അതോടെ ഉപേക്ഷിക്കപ്പെട്ട കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.എന്നാല്‍ മതില്‍ ചാടിക്കടന്നപ്പോള്‍ കുട്ടി അബദ്ധത്തില്‍ പൊട്ടക്കിണറ്റിലാണ് വീണത്. 50 അടി താഴ്ചയിലേക്കാണ് പതിച്ചത്. വീട്ടുടമസ്ഥന...

പെണ്‍കുട്ടികളുടെ വിവാഹത്തിന് മുന്‍പുള്ള പ്രണയം,അവിഹിത ഗര്‍ഭം; ഒരു നഴ്‌സിന്റെ അനുഭവകുറിപ്പ്..

Image
ഒരവിവാഹിതയുടെ സിസേറിയന്‍ വിവാഹത്തിന് മുന്‍പ് പ്രണയബന്ധത്തില്‍ അകപ്പെട്ട്, ഊരാക്കുടുക്കില്‍പ്പെട്ട് വിഷമിക്കുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹം നമുക്കിടയില്‍ ഉണ്ട്. .അങ്ങനെ യൊരു അനുഭവകഥ.. ഡ്യൂട്ടി കഴിഞ്ഞു വൈകുന്നേരം നാലുമണിയാകുമ്പോള്‍ ടെറസ്സില്‍ നിന്ന് ഒരു ചൂടുകോഫികുടിച്ചുകൊണ്ട് താഴെ ടാറിട്ട റോട്ടിലൂടെ പോകുന്ന ആളുകളെ വായ്‌നോക്കുന്നത് ഒരു രസമായിരുന്നു..എന്നും ഇതാവര്‍ത്തിച്ചപ്പോള്‍..എന്നും കാണുന്ന രണ്ടു മുഖങ്ങള്‍ മനസ്സില്‍ പതിഞ്ഞുപോയി ഒരു സുന്ദരി യായ പെണ്‍കുട്ടി പതിനേഴ് വയസ്സ് ഏകദേശം കാണും കൂടെ എപ്പോഴും ഉണ്ട് ഒരു കൊച്ചു സുന്ദരന്‍ .മീശ ശരിക്കും വന്നിട്ടില്ല ഇളംകറുപ്പ് നിറത്തോടുകൂടി നല്ല ഹൈറ്റുള്ള അവ നും സുന്ദരന്‍ തന്നെ. .ഇവര്‍ മനസ്സില്‍ പതിഞ്ഞു..പിന്നെ അവരെ ശ്രദ്ധിക്കുക പതിവായി ചുമ്മാ ഒരു രസം. അവരെന്നും താമസിച്ചാണ് വരാറ് തൊട്ടടുത്താണ് വളരെ പ്രശസ്തമായ എന്‍ജിനീയറിംഗ് കോളേജ് ഉള്ളത് . ഞാന്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റ്റെ അടുത്താണ് അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി യുടെ വീട് ആയതിനാല്‍ ആവശ്യത്തിലധികം സെക്യൂരിറ്റി ഉള്ള സ്ഥലം. ഒരിക്കല്‍ കോഫി കുടിച്ച് നില്ക്കുമ്പോള്‍ ആ സുന്ദരി യും സുന്ദരനും പതിയ...

ഒമ്പതാമത്തെ കല്യാണത്തിനൊരുങ്ങിയ യുവാവിന് ആദ്യ എട്ടു ഭാര്യമാരും കൂടി കൊടുത്തത് എട്ടിന്റെ പണി.......................

Image
കാളികാവ് പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞദിവസം രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഭര്‍ത്താവ് കബളിപ്പിച്ചു എന്ന പരാതിയില്‍ കുറ്റിപ്പുറം സ്വദേശിയെ കരുവാരക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് കൂടുതല്‍ കല്യാണക്കഥകളുടെ ചുരുളഴിയുന്നത്. കെട്ടിയോന്റെ പിന്നാമ്പുറക്കഥകളറിയാതെ എല്ലാ സ്ത്രീകളും കബളിപ്പിക്കപ്പെടുകയായിരുന്നു. കരുവാരക്കുണ്ടിലെ ഭാര്യവീട്ടില്‍നിന്നു പിടികൂടിയ ഇയാളെ കാളികാവില്‍ പരാതിയുള്ളതിനാല്‍ കാളികാവ് പോലീസിനു കൈമാറി. ഒരു കല്യാണം കഴിച്ച് കുട്ടിയുണ്ടാകുന്നതോടെ സാമ്പത്തികപ്രശ്നം തുടങ്ങും. അതു പരിഹരിക്കാന്‍ മറ്റൊരു കല്യാണം കഴിക്കും. ഇതാണ് ഇയാളുടെ രീതിയെന്നാണ് പോലീസ് പറയുന്നത്. പരാതിയില്ലാത്തതിനാല്‍ പോലീസിനും ഒന്നും ചെയ്യാനില്ലാതായി. ഭര്‍ത്താവ് പിടിയിലായ വിവരമറിഞ്ഞ് വേറെയും ഭാര്യമാര്‍ സ്റ്റേഷനിലെത്തി. കാളികാവിലെ ഭാര്യയായിരുന്നു പരാതിക്കാരി. വിവാഹസമയത്തു നല്‍കിയ 50,000 രൂപയും വിദേശത്തേക്കു പോകാന്‍ ടിക്കറ്റിനു നല്‍കിയ 30,000 രൂപയും തിരിച്ചുതന്നാല്‍ കേസുമായി പോകാന്‍ താത്പര്യമില്ലെന്ന് അവര്‍ അറിയിച്ചു. ഭര്‍ത്താവിന്റെ കൈയിലാണെങ്കില്‍ പണമില്ല. പക്ഷേ, എണ്‍പതിനായിരമല്ല ഒരുലക്ഷം തന്നെ താന്‍ ത...

ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മഹിജ എഴുതിയ കണ്ണീരില്‍ കുതിര്‍ന്ന അക്ഷരങ്ങള്‍...................

Image
ഭര്‍തൃവീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തിന് പിന്നില്‍ നിരന്തരമായ മാനസിക പീഡനം. തിരുവനന്തപുരം വിളപ്പില്‍ പുളിയറക്കോണം വെള്ളൈക്കടവ് അച്ചത്ത് മഹേഷ് ഭവനില്‍ പരേതനായ മോഹനന്റെയും മണിയമ്മയുടേയും മകള്‍ മഹിജ മോഹനനെയാണ് (25) ഭര്‍ത്താവ് അഭിലാഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച മഹിജ മണിക്കൂറുകള്‍ക്കകം മരണപ്പെട്ടെങ്കിലും അകാലത്തിലുണ്ടായ മരണം ദുരൂഹതകള്‍ക്കൊപ്പം ഒട്ടേറെ സംശയങ്ങള്‍ക്കും കാരണമായിരിക്കുകയാണ്. മഹിജയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. കൂലിപ്പണിക്കാരനായ പിതാവിന്റെ മരണശേഷം കെ.എസ്.ഇ.ബി ജീവനക്കാരനായ സഹോദരന്‍ മഹേഷ് പലരില്‍ നിന്നും പണം കടംവാങ്ങിയും ലോണെടുത്തുമാണ് രണ്ടര വര്‍ഷം മുമ്പ് മഹിജയെ പ്‌ളംബറായ അഭിലാഷ് കുമാറിനൊപ്പം വിവാഹം ചെയ്ത് അയച്ചത്. ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു അഭിലാഷ്. കൂലിപ്പണിക്കാരനായ ...

പ്ലസ്ടുകാരന്‍ മകന്‍ 43കാരിയുമായി നാടുവിട്ടു ; മധുവിധു കഴിഞ്ഞപ്പോള്‍ ആ പ്രണയം പൊളിഞ്ഞു ; പിന്നെ സംഭവിച്ചത്...........................

Image
പ്ലസ്ടു പാസായ മകന് ഒരു ബൈക്ക് വേണമെന്ന് ആഗ്രഹം തോന്നി. ആഗ്രഹം അമ്മയോട് പറഞ്ഞപ്പോള്‍ നിര്‍ധനയായ ആ അമ്മയ്ക്ക് മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും ബൈക്കിനു പകരം മകന് ഒരു സ്മാര്‍ട്ഫോണ്‍വാങ്ങി നല്‍കിയപ്പോള്‍ ആകെയുള്ള 5 സെന്റ് സ്ഥലം കൂടി നഷ്ടപ്പെടുമെന്ന് ആ അമ്മ അറിഞ്ഞില്ല. വനിതാ കമ്മീഷനെ പോലും അമ്പരിപ്പിച്ച ആ സംഭവം ഇങ്ങെനെ പത്തനംതിട്ട വനിതാ കമ്മിഷന്‍ മെഗാഅദാലത്തിലാണ് ഇതു സംബന്ധിച്ച പരാതി വന്നത്. കമ്മിഷന്‍ ചെയര്‍പേഴ്‌സണും അംഗങ്ങളും കഥയറിഞ്ഞ് ഞെട്ടി. കലക്ടറേറ്റില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് ആരുടെയും കരളലിയിക്കുന്ന രോദനവുമായി ഒരമ്മ എത്തിയത്. പ്ലസ്ടു പാസായപ്പോള്‍ ബൈക്ക് വേണമെന്നായിരുന്നു മകന്റെ ആവശ്യം. രോഗബാധിതനായ ഭര്‍ത്താവിനെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന കൂലിവേലക്കാരിയായ ആ അമ്മയ്ക്ക് ബൈക്ക് വാങ്ങി നല്‍കാന്‍ കഴിയാത്തതിനാല്‍ സമ്മാനമായി ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഒരു ഹോം നഴ്‌സുമായി മകന്‍ ചങ്ങാത്തത്തിലായി. 42 വയസുള്ള ഹോം നഴ്‌സ് ഇയാളുടെ അക്കൗണ്ടിലേക്ക് 43000 രൂപ നിക്ഷേപിച്ചു. തുട...

എനിക്കു കിട്ടിയ ആദ്യ പ്രണയ ചുംമ്പനം..!

Image
രക്തത്തില്‍ കുളിച്ചു ഒരു ചെറുപ്പക്കാരനെ എമര്‍ജന്‍സി വാര്‍ഡിലേക്ക് ട്രോളിയില്‍ കൊണ്ടുവരു ന്നത് കണ്ടു കൊണ്ടാണ് ഞാന്‍ അവിടേയ്ക്ക് ചെന്നത്.ഇരുപത് വയസ്സുള്ള ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുന്ന സ്റ്റുഡന്റ് ആണ്എന്ന് അറിയാന്‍ കഴിഞ്ഞു. . ഡോക്ടര്‍മാരുടേയും നേഴ്‌സുമാരുടേയും തീവ്രപരിചരണത്തിനു ശേഷം അവനെ മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ വാര്‍ഡിലേക്ക് മാറ്റി. . ആദ്യ ദിവസം ഡോക്ടര്‍ റൗണ്ട്‌സ് കഴിഞ്ഞു ഡ്രസിംഗ് ചെയ്യുവാനായി ഞാനും എന്റ്റെ സുഹൃത്ത് അലീന സിസ്റ്ററും അവന്റ്റെ റൂമില്‍ ചെന്നു. ഇരുനിറം .പൊടിമീശ. നിറയെ കണ്‍പീലിയുള്ള കണ്ണുകള്‍, പെണ്‍കുട്ടികളെപ്പോലെ .. .ഓടുന്ന ട്രെയിനില്‍ ചാടിക്കയറി അപകടം ക്ഷണിച്ച് വരുത്തി യതാണെന്ന് അവന്റ്റെ അമ്മയുടെ നിറകണ്ണുകളോടുകൂടിയുള്ള സംസാരത്തില്‍ നിന്ന് മനസിലായി രണ്ട് ആണ്‍കുട്ടികളില്‍ മൂത്തവന്‍.. ഞാന്‍ ഡ്രസിംഗ് അഴിച്ചു വലതുകാലിന് മുട്ടിന് താഴെയുള്ള കാല്ഭാഗം മുറിച്ചു മാറ്റി യതായി കാണപ്പെട്ടു.കാല്ഭാഗം ഡ്രയിനിലടിയില്‍ പെട്ട് പോയതിനാല്‍ കിട്ടിയില്ലായിരുന്നു. ഞാന്‍ ബിറ്റാഡിന്‍ ഒഴിച്ച് കോട്ടന്‍ ഘടിപ്പിച്ച ആര്‍ട്ടറികൊണ്ട് മുറിവ് വൃത്തിയാക്കാന്‍ തുടങ്ങി അവന്‍ കരയാനും ദേഷ്യ...

വഴിതെറ്റി വന്ന ഒരു മിസ് കോള്‍ അവളുടെ ജീവിതം മാറ്റിമറിച്ചത് ക്രൂരമായിട്ടായിരുന്നു..

Image
കടല്‍ കടന്നാണ് ഈ സംഭവകഥ വരുന്നത്. മരുഭൂമിയുടെ ചൂടും ചൂരുമുണ്ടതിന്. ഗള്‍ഫില്‍ ഉന്നത ജോലിയുള്ള കുടുംബിനിയുടെ ജീവിതം പരിധിക്ക് പുറത്തായത് ഒരു മിസ്ഡ് കോളിലാണ്. നാട്ടിലേക്ക് വിളിച്ച കോള്‍ മാറിക്കിട്ടിയത് അജ്ഞാതനായ യുവാവിന്. നമ്പര്‍ മാറിയതാണെന്ന ക്ഷമാപണം നടത്തി ആദ്യ വിളി അവസാനിപ്പിച്ചെങ്കിലും നാട്ടിലുള്ള യുവാവ് അതില്‍ പിടിച്ചു കയറി. ആ ബന്ധം വളര്‍ന്നു. ഗള്‍ഫിലെ വിലകൂടിയ ഫ്ളാറ്റുകളിലൊന്നില്‍ ഭര്‍ത്താവും മക്കളുമൊത്ത് കഴിയുന്ന യുവതി അവരില്ലാത്ത സമയങ്ങളില്‍ അയാളെ വിളിച്ചുകൊണ്ടിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും വിളികളുടെ ദൈര്‍ഘ്യം കൂടി. തിരക്കു പിടിച്ച ജീവിതത്തില്‍ ഭര്‍ത്താവില്‍നിന്ന് കിട്ടാത്തതെന്തോ ഒന്ന്; സാന്ത്വനമായും തമാശകളായും ഫോണിലൂടെ അവള്‍ക്ക് ലഭിച്ചു തുടങ്ങി. ആദ്യം ശബ്ദത്തെയും പിന്നെ അതിന്റെ ഉടമയെയും അവള്‍ എല്ലാംമറന്ന് പ്രണയിച്ചു. പലപ്പോഴും മണിക്കൂറുകളോളം കടല്‍ കടന്ന് വിളി വന്നു. ഭര്‍ത്താവിനോട് പറയാത്ത പലതും അജ്ഞാത കാമുകനുമായി പങ്കുവെക്കപ്പെട്ടു. ഇപ്പുറത്ത് ഗള്‍ഫില്‍നിന്നുള്ള സമ്പന്നയായ ഇരയുടെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിയ അയാള്‍ അത് മുതലെടുത്ത് അവളുടെ ഹൃദയത്തിലേക്ക് പടര്‍ന്നു കയറുക...

ഇതാ ദൈവത്തിന്റെ സ്വന്തം മാലാഖ; സിബിന്‍ എന്ന 22 വയസുകാരനായ ഈ അനാഥ യുവാവ് ചെയ്യുന്നത് കേട്ടാല്‍ അന്തംവിട്ടുപോകുന്ന കാര്യങ്ങള്‍............

Image
മെഡിക്കല്‍ കോളേജിലെ sergeant ശ്രീ അജയ് കുമാര്‍ സാര്‍ സിബിനെ പരിചയപ്പെടുത്തിയത് തികചും യാദൃശ്ചികമായിരുന്നു. അദ്ദേഹവുമായി സംസാരിചോണ്ടിരിക്കുമ്പോള്‍ രണ്ടു പേര്‍ കേറി വന്നു ഒന്നാമന്റെ പാസ് കളഞ്ഞു പോയി പുതിയതെടുക്കാന്‍ ആയി ആളുടെ കയ്യില്‍ കാശ് ഇല്ല . അതിനു റെക്കമെന്റ്‌ചെയ്യാനാണ് രണ്ടാമനേയും കൂട്ടി വന്നത്. റെക്കമെന്റ് ചെയ്യാനായി വന്ന ആളോട് seargent പറഞ്ഞു ''ഇവിടെ വീല്‍ ചെയര്‍ shortage ആണ് ഒരെണ്ണം റെഡി ആക്കി തരണം ' അപ്പോഴാണ് അയാളെ ശ്രെദ്ധിക്കുന്നത് .പഴകിയ വലിയ ഷര്‍ട്ട് ഇട്ട ഒരു ചെറുപ്പക്കാരന്‍ . ഏറ്റവും notice ചെയ്തത് ആ ആള്‍ക്ക് ചെരുപ്പ് ഇല്ല എന്നതാണ്. ഈ പ്രായത്തില്‍ ചെരിപ്പിന്റെ അരികില്‍ ഒരു പോറല്‍ വീണാല്‍ പോലും പുതിയ ചെരിപ്പിനായി അത് വാങ്ങാനായി വീട്ടില്‍ ബഹളം വയ്ക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ അയാള്‍ വ്യത്യസ്തനാകുന്നു. ഇത് സിബിന്‍. സിബിന്‍ പോയതിനു ശേഷമാണ് Sergeant സിബിനെക്കുറിച്ചു പറയുന്നത് .ഹോസ്പിറ്റലില്‍ രോഗികള്‍ക് വേണ്ട ചെറിയ ഉപകരണങ്ങള്‍ ആവശ്യം വരുമ്പോള്‍ ഇവരെല്ലാം സിബിനെ അറിയിക്കും. അതെങ്ങിനെയെങ്കിലും അറേഞ്ച് ചെയ്യും .അതെല്ലാം മറ്റുള്ളവരില്‍ നിന്നും പിരിച്ചാണ്. ...

നിങ്ങള്‍ ഇങ്ങനെ ആണോ ? എങ്കില്‍ നിങ്ങള്‍ക്ക് ഒട്ടേറെ ഗുണങ്ങളുണ്ട്!..

Image
നിങ്ങള്‍ ഒരു സിനിമ കണ്ടാലോ, ആരുടെയെങ്കിലും ജീവിത കഥ കേട്ടാലോ കരയുന്നവരാണോ ? ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് പോലും സങ്കടപ്പെടുന്ന നിങ്ങളെ ഇക്കാര്യം പറഞ്ഞു മറ്റുള്ളവര്‍ പരിഹസിക്കാറില്ലേ? എങ്കില്‍ ഇനി അതോര്‍ത്തു വിഷമിക്കേണ്ട എന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. കാരണം എളുപ്പത്തില്‍ കരച്ചില്‍ വരുന്നവര്‍ക്ക് ഒട്ടേറെ ഗുണങ്ങളുമുണ്ട്.മറ്റുള്ളവരുടെ വിഷമങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവരായിരിക്കും ഇത്തരക്കാര്‍. ഇവരുമായി സൗഹൃദം പുലര്‍ത്തുന്നവര്‍ ഒരിക്കലും വഞ്ചിക്കപ്പെടില്ല. കണ്ണുമടച്ച് ഇവരെ വിശ്വസിക്കാം. അത്രയ്ക്ക് ആത്മാര്‍ത്ഥതയാണ് ഇക്കൂട്ടര്‍ക്ക്. വികാരങ്ങളെ അടക്കിവയ്ക്കാതെ അത് കണ്ണീരായി അപ്പോള്‍ തന്നെ ഒഴുക്കി കളയുന്നവരാണ് ഇവര്‍. അതുകൊണ്ടു ഇത്തരക്കാര്‍ക്ക് പിരിമുറുക്കം, ഉത്ക്ണ്ഠ, വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഒരാള്‍ കുറേ കരയുമ്പോള്‍ മനസ്സിനകത്തെ ദേഷ്യവും സങ്കടവും മാറിക്കിട്ടും. ഒപ്പം മനസ്സമാധാനവും കിട്ടും. മറ്റുള്ളവരെ അപേക്ഷിച്ചു ഇവരുടെ സങ്കടങ്ങള്‍ക്ക് ആയുസ്സ് കുറവായിരിക്കും. ഐസ് അലിഞ്ഞില്ലാതാവുന്നതുപോലെ ഇവരുടെ വിഷമങ്ങളും ഇല്ലാതാവും. അതു മാത്രമല...

ഇത് വായിച്ച ശേഷം നിങ്ങള്‍ സ്വപ്നത്തില്‍ പോലും ആത്മഹത്യയെകുറിച്ച് ചിന്തിക്കില്ല..

Image
അമ്മേ! ശരീരമാകെ അസഹ്യമായ വേദന കണ്ണൊന്നു തുറക്കാന്‍ വെറുതെയൊരു പാഴ്ശ്രമം നടത്തി. പാതി തുറന്നു... ആരൊക്കെയോ ചുറ്റും ഓടുന്നുണ്ട്. ഏതോ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലാണ്.. ആരെക്കെയോ കൂടി ഇവിടെ എത്തിച്ചിരിക്കുന്നു. മരിച്ചില്ല അല്ലെ! ഇനിയും തന്നില്‍ ജീവന്‍ ബാക്കിയുണ്ട് എന്നറിഞ്ഞപ്പോള്‍ തന്നോട് തന്നെ പുച്ഛം തോന്നി. അപ്പന്‍ വാഴക്കടിക്കാന്‍ കൊണ്ടുവന്ന ഫുരുഡാന്‍ കുറച്ചുകൂടി കഴിക്കെണ്ടതായിരുന്നു. അതെങ്ങിനെ? എന്തൊരു നാറ്റമാണ് അതിന്. അത്രയും കഴിച്ചതുതന്നെ വളരെയധികം പാടുപെട്ടാണ്... അതെ അവസാനിപ്പിക്കാന്‍ വേണ്ടി തന്നെയായിരുന്നു... അടിവയറ്റില്‍ ഒരു ജീവന്റെ തുടിപ്പ് വളരുന്നുണ്ടെന്നറിഞ്ഞപ്പോ! എത്രയൊക്കെ കഥകളും സംഭവങ്ങളും ചുറ്റും നടന്നാലും പെണ്ണ് എന്നും ഒരു മണ്ടി തന്നെ ! താന്‍ സ്‌നേഹിക്കുന്ന പുരുഷന്‍ തന്നെ ഒരിക്കലും വഞ്ചിക്കില്ല എന്ന വിശ്വാസസത്യത്തില്‍ അടിയുറച്ചു ജീവിക്കും.... അവസാനം സ്വന്തമായുള്ളതെല്ലാം അടിയറവും വക്കും ആ കാല്‍കീഴില്‍ പിന്നീട് വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്ന നിമിഷമാണ് തിരിഞ്ഞു നോക്കുക! അപ്പോളേക്കും തിരിച്ചു കയറാന്‍ പറ്റാത്ത വിധം പടുകുഴിയില്‍ വീണു പോയിട്ടുണ്ടാകും........

ഭര്‍ത്താക്കന്‍മാരെ ലഹരിമരുന്നു നല്‍കി മയക്കിക്കിടത്തി ഭാര്യമാരെ തട്ടിക്കൊണ്ടുപോകുന്ന സംഘം കേരളത്തിലും ........................

Image
ഭര്‍ത്താക്കന്‍മാരെ ലഹരിമരുന്നു നല്‍കി മയക്കിക്കിടത്തിയശേഷം പെണ്‍വാണിഭ സംഘത്തിലേയ്ക്കു യുവതികളെ കൊണ്ടുപോകുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വൈക്കം സ്വദേശി. പത്രസമ്മേളനത്തിലൂടെയാണ് വെളിപ്പെടുത്തല്‍. കോട്ടയം പ്രസ്‌ക്ലബില്‍ പത്രസമ്മേളനം നടത്തിയ ആളെ നിമിഷങ്ങള്‍ക്കകം പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വൈക്കം സ്വദേശിയായ സിബിയാണ് വെളിപ്പെടുത്തലിലൂടെ പിടിയിലായത്.  കഴിഞ്ഞ ദിവസമാണ് സംഭവം. വൈക്കം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സെക്‌സ് റാക്കറ്റിലെ കണ്ണിയാണ് താനെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. ഈ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് താന്‍ പ്രവര്‍ത്തിച്ചിരുന്നതായും, ഈ സംഘത്തിന്റെ ഭാഗമായിരിക്കെ ഒരു കൊലപാതകക്കേസില്‍ സാക്ഷിയായിട്ടുണ്ടെന്നും ഇയാള്‍ പത്രസമ്മേളനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. സംഭവം വിവാദമായതോടെ പത്രക്കാരില്‍ ചിലര്‍ ജില്ലാ പോലീസ് മേധാവിയെ ഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഇതോടെ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസ് സംഘം പ്രസ്‌ക്ലബിലേയ്ക്കെത്തി. പ്രതിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. എന്നാല്‍, ചോദ്യം ചെയ്തപ്പോള്‍ ഇയാളു...

ഫേസ്ബുക്ക് കാമുകന്‍ പാതിരാത്രി വിളിച്ചിറക്കി അരുതാത്തത് ഒക്കെ ചെയ്തു, കുരുക്കിലായപ്പോള്‍ വിവാഹം കഴിച്ചു, പിന്നെ ഉപേക്ഷിച്ചു

Image
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവ് പിന്നീട് യുവതിയെ ഉപേക്ഷിച്ച് നാടുവിട്ടതായി പരാതി. കോട്ടയം കുറുപ്പുന്തറ മാന്‍വെട്ടത്താണ് നാടകീയ സംഭവങ്ങള്‍. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ പെണ്‍കുട്ടി ഭര്‍ത്തൃവീട്ടിലെ വരാന്തയിലാണ് മൂന്നുദിവസമായി താമസം.ഭര്‍ത്താവിന്റെ വീട്ടുകാര്‍ അകത്തു കയറാന്‍ സമ്മതിക്കുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പോലീസില്‍ പരാതി നല്കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.മധുരവേലിയിലാണ് എന്റെ വീട്. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചുപോയി. എനിക്കു താഴെ രണ്ടു സഹോദരങ്ങളാണ്. പ്ലസ്ടു കഴിഞ്ഞശേഷം കടുത്തുരുത്തിയില്‍ ലാബ് ടെക്നീഷന്‍ കോഴ്സ് പഠിക്കുകയാണ്. ഇതിനിടെ ഈ ജനുവരിയിലാണ് മാന്‍വെട്ടം സ്വദേശിയായ യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്.പരിചയം പ്രണയമായി വളര്‍ന്നത് പെട്ടെന്നാണ്. ഒരിക്കല്‍ പോലും നേരിട്ട് കണ്ടില്ലെങ്കില്‍ ഞങ്ങള്‍ തമ്മില്‍ അടുത്തു. ഇതിനിടെ ഒരുദിവസം എന്നെ നേരിട്ട് കാണണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അവന്‍ പറഞ്ഞു. അന്ന് രാത്രി ഒരുമണിയോടെ അവന്‍ വീടിനു മുന്നിലെത്തി. എന്നെ നിര്‍ബന്ധിച്ച് ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ട...

നേരില്‍ വന്നാല്‍ ഉമ്മ തരാമെന്ന് കാമുകി; പാതിരാത്രി കാമുകിയുടെ ചുടുചുംബനം പ്രതീക്ഷിച്ച് പോയ 17 കാരനെ ഒടുവില്‍ പോലീസ് രക്ഷിച്ചത് പൊട്ടക്കിണറ്റില്‍ നിന്നും ....മാമലയില്‍ സംഭവിച്ചത് ..............................

Image
നേരില്‍ വന്നാല്‍ ഉമ്മ നല്‍കാമെന്നുള്ള കാമുകിയുടെ വാട്സാപ് സന്ദേശം കണ്ട് പാതിരാത്രിയില്‍ വീട്ടില്‍ നിന്നും ഇറങ്ങിയ യുവകാമുകന്‍ ഒടുവില്‍ ചെന്ന് പെട്ടത് പൊട്ടക്കിണറ്റില്‍. അവസാനം ജീവന്‍ രക്ഷിച്ചത് സാക്ഷാല്‍ പോലീസും. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. കഴിഞ്ഞ ദിവസം പുത്തന്‍കുരിശിനടുത്ത് ഐനാമുഗളിലാണ് ചുംബനം നേടുന്നതിനുള്ള പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ യാത്ര മണിക്കുറുകളോളം ഫയര്‍ഫോസിനെയും പൊലീസിനെയും വലച്ചത്. പാതി രാത്രി നടന്ന ചാറ്റിങ്ങിനിടയിലാണ് ഇപ്പോ വന്നാ നേരിട്ട് വന്നാല്‍ ഉമ്മ തരാമെന്ന കാമുകിയുടെ വാഗ്ദാനം.ഇത് കേട്ട പാതി,കേള്‍ക്കാത്ത പാതി പാതിരാത്രി തന്നെ കാമുകിയുടെ വീടു തേടി പോകാന്‍ കാമുകന്‍ തീരുമാനിക്കുകയായിരുന്നു. മാമലയില്‍ നിന്നും കാറെടുത്ത് ശാസ്താംമുഗളിലേയ്ക്ക് പറന്നു.അപ്പോഴേക്കും വഴിയില്‍ വില്ലനായി പുത്തന്‍കുരിശ് പൊലീസിന്റെ രാത്രികാല പരിശോധന, ലൈസലസില്ലാത്ത കാമുകന്‍ പിന്നൊന്നും ആലോചിച്ചില്ല തൊട്ടടുത്ത ഇടവഴിയിലേയ്ക്ക് കാര്‍ വെട്ടിച്ചു കയറ്റി ദൗത്യം പൂര്‍ത്തീകരിക്കുനുള്ള ശ്രമമായി. കാര്‍ ഇടവഴിയിലേയ്ക്ക് പെട്ടെന്ന് വെട്ടി തിരിഞ്ഞ് കയറുന്നതു കണ്ട പൊലീസിനും സംശയമായി. പരിശോധയില്‍ ഉണ...

ഒരു അമ്മയോട് മകന്‍ ചെയ്തത് . ഡോക്ടര്‍ ഷിനുവിന്റെ ഹൃദയഹാരിയായ കുറിപ്പ് വായിച്ചിരിക്കണം...............

Image
ഞാന്‍ അവരുടെ മകന്‍ അല്ല..എന്നെ വിളിക്കണ്ട ? നമ്മുടെ കൊച്ചു കേരളത്തിലെ ഒരു ജനറല്‍ ആശുപത്രി. പതിവുപോലെ രാവിലെ റൗണ്ട്‌സ് ഒക്കെ കഴിഞ്ഞു. ഇന്ത്യന്‍ കോഫി ഹൊസ്സ് ഉണ്ട് ആശുപത്രിക്കുള്ളില്‍. അവിടുന്ന് ചൂട് ചായയും ഉള്ളിവടയും സര്‍ വാങ്ങി തന്നു . സര്‍ ഒരു ദിവസവും ആ പതിവു മുടക്കാറില്ല. ഞാന്‍ ഹൊസ്സ് സര്‍ജന്‍സി ചെയ്തു തുടങ്ങിയിട്ടു കുറച്ചു ദിവസമായതെയുള്ളു. ജനറല്‍ ആശുപത്രിയും തിരക്കേറിയ തിരുവനന്തപുരം നഗരവും എനിക്ക് സുപരിചിതമായി വരുന്നതെയുള്ളു. ചായ കുടിച്ചു കഴിഞ്ഞപ്പോള്‍ സര്‍ പറഞ്ഞു''ഷിനു , 9ാം വാര്‍ഡ് വരെ ഒന്നു പോകണം. ഇന്ന് നമുക്കു ഒരു രോഗിയുണ്ടവിടെ. ഞാന്‍ ഇറങ്ങുവാണ്. ഒന്ന് റൗണ്ടസ് എടുത്തേക്കു..'' ''Ok സാര്‍'' ആദ്യമായി ഞാന്‍ 9 ാം വാര്‍ഡിലേക്ക്. ആദ്യം ഒന്നും മനസിലായില്ല. കേസ് ഷീറ്റൊക്കെ സിസ്റ്റര്‍ എടുത്തു തന്നു. അപ്പോഴാണ് സിസ്റ്റര്‍ ചോദിക്കുന്നത്'' ഡോക്ടര്‍ പുതിയ ഹൊസ്സ് സര്‍ജെന്‍ ആണോ? അല്ല ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ടാണ് ചോദിച്ചത്..'' ''അതെ സിസ്റ്റര്‍,ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങോട്ടു വരുന്നത്. ജോയിന്‍ ചെയ്തിട്ട് കുറച്ചു ദിവസം ആയി...

വില കൊടുത്ത് വിഷം കുടിക്കാന്‍ വിധിക്കപ്പെട്ടവര്‍

Image
വേനല്‍ക്കാലം ആരംഭിക്കുന്നതോടെ കേരത്തിന്റെ തെരുവോരങ്ങളില്‍ പൊടിപൊടിക്കുന്ന കച്ചവടമാണ് ഇളനീര്‍ അഥവാ കരിക്ക്. കരിക്കിനെപ്പോലെ പ്രകൃതി ദത്തവും ആരോഗ്യ പ്രദവും പോഷകദായകവുമായ മറ്റൊരു പാനീയവും ലോകത്തില്ല.  ഇളനീര്‍ മലയാളിക്ക് അമൃതിന് തുല്യമായ ഒന്നാണ്. പക്ഷെ കുറച്ചു കാലമായി നമ്മുടെ വഴിയോരങ്ങളില്‍ കച്ചവടത്തിനെത്തുന്ന കരിക്കിന്റെ നിറവും വലിപ്പവും വ്യത്യസ്തവും മോഹിപ്പിക്കുന്നതുമാണ്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന ഈ കരിക്ക് വിപണി കീഴടക്കാന്‍ തുടങ്ങിയിട്ട് കാലമേറെ ആയി. ഉപഭോക്താവിനെ സംബന്ധിച്ച് നാടന്‍ കരിക്കിന്റെ ഇരട്ടി വലിപ്പമുള്ള ഇളനീര്‍ എന്തുകൊണ്ടും ലാഭകരമാണ് എന്നതാണ് അതിന് കാരണം. എന്തായിരിക്കും ഈ കരിക്കിന്റെ അസാമാന്യ വലിപ്പത്തിന്റെയും സൗന്ദര്യത്തിന്റെയും കാരണം ? അതന്വേഷിച്ച് തമിഴ്‌നാട് വരെ പോയാല്‍ ഉത്തരം വളരെ എളുപ്പം കിട്ടും. പക്ഷെ ഞെട്ടിക്കുന്ന ആ ഉത്തരം നമ്മെ പിടിച്ചു കുലുക്കുന്നതായിരിക്കും. അമൃതെന്ന് കരുതി നമ്മള്‍ കുടിച്ചു സായൂജ്യമണഞ്ഞത് ഒരിക്കലും ഉള്ളില്‍ ചെല്ലാന്‍ പാടില്ലാത്ത ഒരു ദ്രാവകവുമായിരുന്നു എന്ന ഉത്തരം. തമിഴ് നാടിലൂടെ യാത്ര പോകുമ്പോള്‍ വഴി നീളെ കാണാം നമ്മുടെ നാട്ടില്‍ ...

ആദ്യ പ്രണയം തകര്‍ന്നാല്‍ പഠിക്കുന്ന പാഠങ്ങള്‍-----

Image
ഒരു പ്രണയം തകരുമ്പോള്‍ സ്വഭാവികമായി ഒരു വ്യക്തി മനസിലാക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പ്രണയം എന്നത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ്. എന്നാല്‍ ഒരു പ്രണയം പരാജയപ്പെട്ടാല്‍ എല്ലാം പോയി എന്ന് കരുതുന്ന ചെറുപ്പക്കാരും, ചെറുപ്പക്കാരികളും ഏറെയുള്ള നാടാണ് ഇത്. നിങ്ങളുടെ ആദ്യത്തെ പ്രണയതകര്‍ച്ച ഒരിക്കലും ജീവിതത്തിന്റെ അവസാനം അല്ലെന്ന് കരുതുക തന്നെ വേണം എന്നാണ് മനഃശാസ്ത്ര വിദഗ്ധര്‍ അടക്കം ഉപദേശിക്കുന്നത്. ഒരു പ്രണയം തകരുമ്പോള്‍ സ്വഭാവികമായി ഒരു വ്യക്തി മനസിലാക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. 1) നിങ്ങള്‍ക്ക് ചിലര്‍ അവരുടെ ജീവിതത്തില്‍ നല്‍കിയിരുന്ന പ്രധാന്യം മനസിലാക്കും. 2) മനസിന് പറ്റുന്ന മുറിവുകള്‍ ഉണങ്ങാന്‍ സമയം എടുത്തേക്കാം എന്ന് തിരിച്ചറിയും. 3) പിരിയുന്നത് അത്ര വലിയ കാര്യമല്ലെന്ന് മനസിലാക്കും. 4) മാതാപിതാക്കളുമായുള്ള ബന്ധം ദൃഢമാകുവാന്‍ ബ്രേയ്ക്ക് അപ്പ് കാരണമായേക്കാം. 5) മനസ് ശൂന്യമാകുക എന്ന അവസ്ഥ അനുഭവിച്ചേക്കാം. 6) സുഹൃത്തുക്കളുമായുള്ള ബന്ധം വര്‍ദ്ധിക്കും. 7) സ്വയം സമാധാനിപ്പിക്കാനുള്ള കഴിവ് ചിലപ്പോള്‍ നിങ്ങളിലുണ്ടായി വരും. 8) ഒരു വ്യക്...

ഇങ്ങനൊരു അനുഭവം ഇതാദ്യം ആണ്..അവളുടെ നിലവിളി ഉയരുമ്പോള്‍ എന്റെ ശ്വാസം നിലക്കുന്നത് പോലെ...............

Image
ആദ്യമാണ് ഇങ്ങനൊരു അനുഭവം അവളുടെ നിലവിളി ഉയരുമ്പോള്‍ എന്റെ നെഞ്ചിടിപ്പ് നില്ക്കുന്ന പോലെ പെങ്ങളുടെ കല്യാണം കഴിഞ്ഞപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല.വീട്ടിലെ ആകെപ്പാടെയുള്ള ഒരു പാര ഒഴിഞ്ഞു പോകുമല്ലോ എന്നോര്‍ത്ത് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു.കാരണം ഇരുപത്തി മൂന്ന് വര്‍ഷമായി എന്നെ പിരിഞ്ഞു നില്‍ക്കാത്തവള്‍ ഒരു കല്യാണം കഴിച്ചെന്നും പറഞ്ഞു എന്നെ വിട്ടു പോകുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല.മാത്രമല്ല അടുക്കളയില്‍ കഴിക്കാന്‍ മാത്രം കയറിയിരുന്ന അവള്‍ സ്‌നേഹം മൂത്ത് അളിയന് എന്തേലും വെച്ചുണ്ടാക്കി കൊടുത്താല്‍ അവളുടെ കൈപുണ്യം അളിയന്‍ അറിഞ്ഞാല്‍, അന്ന് തന്നെ പെങ്ങള്‍ വീട്ടില്‍ വരുമെന്ന് ഓര്‍ത്തത് കൊണ്ട് അവളെ കെട്ടിച്ചു വിടാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു. കല്യാണം കഴിച്ചു പോകുമ്പോള്‍ എങ്കിലും സമാധാനം ഉണ്ടാകുമെന്ന് ഓര്‍ത്ത ഞാന്‍ വെറും വിഡ്ഢി.അളിയന്‍ ഗള്‍ഫിലേക്ക് തിരിച്ചു പോയതും പെണ്ണ് പെട്ടിയും കിടക്കയുമെടുത്തു വീട്ടിലേക്ക് പോന്നു.പഴയതില്‍ നിന്നും വിപരീതമായി, അതിശക്തമായ തിരിച്ചുവരവ്.കല്യാണം കഴിഞ്ഞത് കൊണ്ടാണോ എന്നറിയില്ല... വീട്ടില്‍ എല്ലാവര്‍ക്കും അവളോട് ഭയങ്ക...

ഭര്‍ത്താവിന്റെ കിടപ്പറയില്‍ മരവിച്ചു കിടക്കുന്നവള്‍ക്ക് കൂട്ടിന് മറ്റൊരു പുരുഷന്‍ വന്നാല്‍ അന്തം വിടരുത്; രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുടെ വാക്കുകള്‍..

Image
ഭാര്യയും ഭര്‍ത്താവും ലൈംഗീകതയുടെ പേരില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ അര്‍ത്ഥവത്തായ കുറിപ്പ് വൈറലാകുന്നു. കലാ ഷിബുവിന് അടുത്തറിയാവുന്ന ഒരു പെണ്‍കുട്ടി രണ്ടു പൊടി കുഞ്ഞുങ്ങളുമായി തന്നെ കാണാന്‍ വീട്ടിലെത്തിയ സംഭവം വിവരിച്ച് കൊണ്ടാണ് കലയുടെ കുറിപ്പ് തുടങ്ങുന്നത്. ഭര്‍ത്താവിന് ഒരു അവിഹിതം എന്ന് കേള്‍ക്കുന്നത് ഈ ലോകത്ത് ഒരു പുതുമ അല്ല.. സ്വന്തം വീട്ടുകാര്‍ പോലും തള്ളിക്കളയും എന്നത് ഒരു അതിശയമേ അല്ല.., മകന്റെ അവിഹിത ബന്ധത്തില്‍ നിന്നും തനിക്കു സ്വര്‍ണ്ണവും പണ്ടവും കിട്ടുന്നു എങ്കില്‍ ആ അവളെ ഹൃദയത്തോടെ ചേര്‍ത്ത് നിര്‍ത്തുക എന്നത് ഒരു അമ്മയെ സംബന്ധിച്ച് വലിയ കാര്യം ആണ്.താലി കെട്ടി കൊണ്ട് വന്നവള്‍ അപഥസഞ്ചാരിണി..! ഒരിക്കലും പുരുഷനെ കുറ്റം പറയാന്‍ വയ്യ. പിന്നെ ഭാര്യ ആണോ കുറ്റക്കാരി..? കല കുറിക്കുന്നു. കല ഷിബുവിന്റെ ഫേസ്ബുക്ക് പോസാറ്റിന്റെ പൂര്‍ണരൂപം: അടുത്തറിയാവുന്ന ഒരു പെണ്‍കുട്ടി രാവിലെ രണ്ടു പൊടി കുഞ്ഞുങ്ങളുമായി വീട്ടിലെത്തി. കുറച്ചു ശാരീരിക അസ്വസ്ഥകളോടെ ഇരിക്ക്കായിരുന്നു ഞാനും.. ആ മുഖഭാവം ,ചേച്ചി എനിക്ക് വേണ്ടി കുറച്ചു സമയം തരാമോ എന്ന ചോദ്യം.. എന്...

പഴയ കാമുകിയും ഭാര്യയും ഒരുമിച്ചു കണ്ടപ്പോള്‍ സംഭവിച്ചത് . ചെറുപ്പക്കാരന്റെ കുറിപ്പ്

Image
'അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായ് അനുവിനെ ശ്രദ്ധിക്കുന്നത്.. 'വറുതിയുടെ ഉഷ്ണകാലത്ത് നിറം മങ്ങിയ കുപ്പായവുമിട്ട് ഉച്ചക്ക് ബെല്ലടിക്കുമ്പോള്‍ കാത് പൊട്ടിയ തൂക്ക്പാത്രവുമായിചെറുപയറിനും ഉച്ചക്കഞ്ഞിക്കും വേണ്ടി വരി നിന്ന് വാങ്ങി ക്ലാസ് റൂമിലിരുന്ന് ചൂടോടെ വാരി തിന്നുമ്പോള്‍ ഈ ബഹളങ്ങളില്‍ ഒന്നും പെടാതെ വീട്ടില്‍ നിന്നും കൊണ്ട് വന്ന ചോറും വറവിട്ട മണം ഉയരുന്ന കറിയും കൂട്ടി ചെറു ഉരുളകളാക്കിസാവധാനം കഴിക്കുന്ന വെളുത്ത് ഭംഗിയുള്ള കുട്ടിയെ.. 'പഠിപ്പു കൊണ്ടും ജീവിത സാഹചര്യം കൊണ്ടും ഞങ്ങളെക്കാള്‍ അന്തരം ഉള്ളത് കൊണ്ട് മിണ്ടുകയോ ചിരിക്കുകയോ ഉണ്ടായിട്ടില്ല.. 'എങ്കിലും പല വര്‍ണ്ണങ്ങളായ വസ്ത്രങ്ങള്‍ ധരിച്ചു വരുന്ന ഭംഗിയുള്ള പെണ്‍ കുട്ടിയെ എല്ലാവരും ശ്രദ്ധിക്കുമായിരുന്നു കൂട്ടത്തില്‍ ഞാനും.. 'ടീച്ചര്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞിട്ട് എപ്പോഴെങ്കിലും ഒരുത്തരം കിട്ടാതായാല്‍ കണ്ണ് നിറയുന്ന അനു..! 'ടീച്ചര്‍ ചോദിക്കുന്ന ഒറ്റ ചോദ്യത്തിനും ഒരിക്കല്‍ പോലും ഉത്തരം പറയാത്ത എന്നെ പോലുള്ളവര്‍ക്ക് അത്ഭുതം ആയിരുന്നു.. 'വലിയ വീട്ടില്‍ ...

കാമുകനൊപ്പം കിടക്ക പങ്കിടുന്നതു ആറു വയസ്സുകാരി മകള്‍ കണ്ടെന്നു അമ്മയ്ക്ക് സംശയം; അമ്മ മകളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു, കാമുകന്‍ കഴുത്തറുത്തു; പോലിസ് മൃതദേഹം കണ്ടെത്തിയപ്പോള്‍ കള്‍ ആഭിചാരകര്‍മ്മത്തില്‍ പെട്ടാണ് മരിച്ചതെന്ന് മാതാവ്; ഒടുവില്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം

Image
ആറുവയസുകാരി മകളെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഡയറി ഫാം ഏരിയയിലായിരുന്നു സംഭവം. അമ്മയുടെ അവിഹിത ബന്ധം കണ്ടതിനെ തുടര്‍ന്നാണ് മകളെ കൊലപ്പെടുത്തിയത്. മകള്‍ ആഭിചാരകര്‍മ്മത്തില്‍ പെട്ടാണ് മരിച്ചതെന്ന് മാതാവ് ആദ്യം പോലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കാമുകനും മാതാവും കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛനാണ് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് പരാതിയുമായി പോലീസിനെ സമീപിച്ചത്. മുകളിലെ നിലയിലിരുന്ന ടിവി കണ്ട കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. 9.30ഓടെ വീടിന്റെ പുറത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ലായിരുന്നു. പിന്നീട് രാത്രി 1.30 ഓടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കാജലിന്റെ അമ്മ 29 കാരിയായ മുന്നി ദേവിയും 23കാരനായ കാമുകന്‍ സുധീറിനൊപ്പം കിടക്ക പങ്കിടുന്നതാണ് മകള്‍ കണ്ടത്. ഇത് അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞതാണ് ഇരുവരേയും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓംവീര്‍ പറഞ്ഞു. കാമുകനാണ് കുട്ടിയുടെ കഴുത്തറത്തത്. മകള്‍ ആ സമയം തടയുവാതിരിക്കുവാന്‍ അമ്മ കൈകള്‍ രണ്ടും...